മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.വി.അന്‍വർ സമർപ്പിച്ച ഒരു നാമനിര്‍ദേശപത്രിക തള്ളി. തൃണമൂ
ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രികയാണ് തള്ളിയത്. എന്നാല്‍ സ്വതന്ത്രനായി മത്സരിക്കാനുളള അന്‍വറിന്റെ പത്രിക സ്വീകരിച്ചു.
സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രിക തള്ളിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ 10 പേര് ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നതെന്നാണ് വിവരം. ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് അൻവർ
രംഗത്തെത്തിയിട്ടുണ്ട്.
വൻ പ്രകടനമായി നിലമ്പുർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ തിങ്കളാഴ്ച പത്രിക സമർപ്പിച്ചത്. പുതിയ മുന്നണി രൂപീകരിക്കുന്നതായി പി.വി. അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്നാണ് പുതിയ മുന്നണിയുടെ പേര്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.

സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രിക തള്ളിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ 10 പേര് ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നതെന്നാണ് വിവരം. ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് അൻവർ

വൻ പ്രകടനമായി നിലമ്പുർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ തിങ്കളാഴ്ച പത്രിക സമർപ്പിച്ചത്. പുതിയ മുന്നണി രൂപീകരിക്കുന്നതായി പി.വി. അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്നാണ് പുതിയ മുന്നണിയുടെ പേര്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.