Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിസാരം; ഇരുപത്തഞ്ചോളം പേര്‍ ചികിത്സ തേടി

May 26, 2025
in പ്രാദേശികം
A A
ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തവര്‍ക്ക് അതിസാരം; ഇരുപത്തഞ്ചോളം പേര്‍ ചികിത്സ തേടി
Share on FacebookShare on Twitter

കൈവേലി: നരിപ്പറ്റ തിനൂരില്‍ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച ചിലര്‍ക്ക് അതിസാര ബാധ. ഇരുപത്തഞ്ചോളം പേര്‍ക്ക് വയറിളക്കവും കലശലായ വയറുവേദനയും അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് നടന്ന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. ഇത്തരക്കാര്‍ ചികിത്സ തേടി. സംഭവമറിഞ്ഞ് നരിപ്പറ്റ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇരുപത്തഞ്ചോളം പേര്‍ക്ക് അതിസാരം പിടിപെട്ടതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജെഎച്ച്‌ഐയും ആശവര്‍ക്കറും ചേര്‍ന്ന് പരിസരത്തെ വീടുകളില്‍ ഒആര്‍എസ് ഉള്‍പെടെ വിതരണം ചെയ്തു. തുടര്‍ച്ചയായി ആര്‍ക്കും അസ്വസ്തത അനുഭവപ്പെട്ടിട്ടില്ലെന്നും ഭക്ഷ്യവിഷബാധയുടെ അവസ്ഥയില്‍ എത്തിയിട്ടില്ലെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

 

RECOMMENDED NEWS

സിപിഎം ജില്ലാ സമ്മേളനം: അനുഭവ സാക്ഷ്യവുമായി പ്രവര്‍ത്തക സംഗമം

സിപിഎം ജില്ലാ സമ്മേളനം: അനുഭവ സാക്ഷ്യവുമായി പ്രവര്‍ത്തക സംഗമം

5 months ago

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രില്ലിയോ ലേണിംഗ് സൗജന്യ റിവിഷന്‍ ക്യാമ്പ്

4 months ago

ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണം: മന്ത്രി മുഹമ്മദ് റിയാസ്

4 months ago

ചോമ്പാല പാറേമ്മല്‍ കല്യാണി അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal