Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വന്ദേഭാരതിന് കല്ലേറ്: ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

March 24, 2025
in പ്രാദേശികം
A A
വന്ദേഭാരതിന് കല്ലേറ്: ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
Share on FacebookShare on Twitter

കോഴിക്കോട്: തിക്കോടിക്കു സമീപം വന്ദേഭാരതിന് കല്ലെറിഞ്ഞ ആളെ ആര്‍പിഎഫ് പിടികൂടി. ഇന്നു രാവിലെ കാസര്‍കോടേക്കു പോകുന്ന ട്രെയിനിനു നേരെയാണ് തിക്കോടിക്ക് സമീപം തെക്ക് ഭാഗത്തായി കല്ലേറുണ്ടായത്. ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളിയായ ഇയാള്‍ മനോരോഗിയാണ്. ഇതേ തുടര്‍ന്ന് ഇയാളെ കുതിരവട്ടം ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറില്‍ ട്രെയിനിന്റെ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. കോഴിക്കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാര്‍, വടകര സബ് ഇന്‍സ്‌പെക്ടര്‍ ധന്യ, എഎസ്‌ഐമാരായ പി.പി.ബിനീഷ്, ദിലീപ്കുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ സജീവന്‍, കോണ്‍സ്റ്റബിള്‍ രാജീവന്‍ എന്നിവരാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

RECOMMENDED NEWS

കുടുംബശ്രീ പ്രവര്‍ത്തനത്തിന് അംഗീകാരം; അഴിയൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക്

5 months ago
കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം: വിദ്യാ ബാലകൃഷ്ണന്‍

കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം: വിദ്യാ ബാലകൃഷ്ണന്‍

4 months ago
എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെയും ഒഴിവാക്കി

എമ്പുരാനില്‍ 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെയും ഒഴിവാക്കി

2 months ago

ക്ലീന്‍ അരൂര്‍ പദ്ധതി: ശുചീകരണം നടത്തി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal